“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞുകവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടുശാപം പറഞ്ഞുകൊണ്ടിരിക്കുന്നഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം

“നല്ല കാവൽക്കാരൻആയിരിക്കുക”“നല്ല കാവൽക്കാരൻആയിരിക്കുക”

“ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കിഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ

വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

1) “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?മത്തായി 16:26 ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും

” സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ”” സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ”

ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും.സുഖദു:ഖസമ്മിശ്രമായഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത്സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്.യേശു നമ്മോടു പറയുന്നു. ” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”മത്തായി 11:28 നമ്മുടെ

നിന്ദകളെ കടാക്ഷിക്കുന്നദൈവംനിന്ദകളെ കടാക്ഷിക്കുന്നദൈവം

ജീവിതത്തിൽ പലകാര്യങ്ങൾ കൊണ്ടും ഒരു മനുഷ്യൻ നിന്ദിക്കപ്പെടാം. 1) ആത്മീയത നിമിത്തം നിന്ദിക്കപെടാം. ദൈവഭക്തി മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക്നിന്ദകളും, പരിഹാസങ്ങളും ഉണ്ടാകാം. പൗലൊസ് അപ്പൊസ്തലന് നിന്ദകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആ നിന്ദകളെ വലിയ നിക്ഷേപമായി കരുതി. ദാവീദ്ആത്മീയനിലയിൽ നിന്ദിക്കപ്പെട്ടവനാണ്. ”

ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിശാലത വരുത്തുംദൈവത്തോട് പറ്റി നിന്നാൽ ദൈവം വിശാലത വരുത്തും

നമ്മുടെ ഉടയവനായ ദൈവം ഇടുക്കത്തിൻ്റെ ദൈവമല്ല. പുഷ്ടിയുടേയും, നിറവിൻ്റേയും,കവിഞ്ഞൊഴുക്കിൻ്റേയുംദൈവമാണ്. ദൈവസന്നിധിയിൽ ആണ് സന്തോഷത്തിൻ്റെപരിപൂർണ്ണത. അവിടുന്നാണ് സകല ബുദ്ധിയേയും കവിയുന്നസമാധാനം കൊണ്ട് നമ്മെ നിറയ്ക്കുന്നത്.അവിടുന്നാണ് രക്താംബരം പോലെ കടും ചുവപ്പായ പാപങ്ങളെ ഹിമം പോലെവെളുപ്പിക്കുന്നത്. അവിടുത്തെ ദയയും കരുണയും ആകാശത്തോളവും,വിശ്വസ്ഥത, മേഘങ്ങളോളം, എന്ന്

ഉയരത്തിലേക്ക് നോക്കിയാൽ വഴി തുറക്കുംഉയരത്തിലേക്ക് നോക്കിയാൽ വഴി തുറക്കും

നാം ഇപ്പോൾ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ ദൈവം തുറന്നു തന്ന വഴികൾ നിമിത്തമാണ്. ബൈബിളിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ അൽഭുതം പ്രകൃതിയുടെയും മനുഷ്യന്റെയും സൃഷ്ടിപ്പാണ്.പുതിയനിയമത്തിലെ ഏറ്റവും വലിയതും പ്രയോജനകരവുമായ അത്ഭുതം, പാപികളായ നമുക്കു വേണ്ടിയുള്ള യേശുവിൻ്റെ മരണവും ഉയിർപ്പും ആണ്. ദൈവം

എന്തുകൊണ്ട് ദൈവത്തെ നാം ആരാധിക്കണം?എന്തുകൊണ്ട് ദൈവത്തെ നാം ആരാധിക്കണം?

കേവലം ഭൗതീക സുഖങ്ങൾനേടിയെടുക്കുവാൻ മാത്രമാണോനാം ദൈവത്തെ ആരാധിക്കുന്നതു? ഒരിക്കൽ ഒരു journalist ഒരു ദേവാലയത്തിന്റെ മുന്നിൽ വന്നു.ദേവാലയത്തിൽ നിന്നും ആദ്യം പുറത്തുവന്നതു രണ്ടു യുവമിഥുനങ്ങൾ ആയിരുന്നു. Journalist അവരോടു ചോദിച്ചു.നിങ്ങൾ എന്തിനാണു ദേവാലയത്തിൽ വന്നു ദൈവത്തെ ആരാധിക്കുന്നതു?അവർ മറുപടി പറഞ്ഞു. ഞങ്ങൾക്കു

എന്തുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം?എന്തുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം?

നാം സ്തുതിയും സ്തോത്രവും ദൈവത്തോട് അർപ്പിക്കുന്നതിൽ പിശുക്ക് കാണിക്കുന്നവരാകരുത്.ഹാലി ബർട്ടൺ ഇങ്ങനെ എഴുതി. ” ഞാൻ നിരാശാനിമഗ്നൻആകുമ്പോൾ പ്രസന്നതയുടെ പ്രകാശത്തിലേക്ക് വരാൻ കഴിയുന്നത് കൃതജ്ഞത അർപ്പിക്കുന്നതിൽ കൂടിയാണ്” പലപ്പോഴും പരാതികളുംആവശ്യങ്ങളും മാത്രമുള്ളതായി തീരുന്നുനമ്മുടെ പ്രാർത്ഥനകൾ.നന്ദിയും സ്തുതിയും ഇല്ലാതെ അർപ്പിക്കുന്ന പ്രാർത്ഥനകൾ നിഷ്ഫലമാണ്.

മതിലുകൾമതിലുകൾ

സത്യവേദപുസ്തകത്തിൽമതിലുകളെ കുറിച്ച് അനേകം പരാമർശങ്ങളുണ്ട്. ഈ ഭൂമിയിൽ മനുഷ്യർ പണിയുന്ന മതിലുകൾ ഉണ്ട്. അതിർത്തി നിശ്ചയിക്കുന്നതിനും, ദുഷ്ടജന്തുക്കളിൽ നിന്നുംദുഷ്ടമനുഷ്യരിൽ നിന്നുംഒരു പരിധി വരെ രക്ഷ നേടുന്നതിന് ഈ മതിലുകൾ സഹായമാണ്.അവയെല്ലാം താൽക്കാലികം മാത്രമാണ്. വേദപുസ്തകത്തിൽആത്മീയപ്രാധാന്യമുള്ളമതിലുകളെ പറ്റി പ്രതിപാദിക്കുന്നു. 1) തീമതിൽ ”