Month: November 2024

ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കരുതേലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കരുതേ

ഇന്ന് ചുറ്റും നോക്കിയാൽലക്ഷ്യബോധമില്ലാതെ നീങ്ങുന്ന ഒരു ജനസമൂഹത്തെ നമുക്ക് കാണുവാൻ കഴിയും. അദ്ധ്വാനിച്ച് ജീവിക്കുവാൻ മനസില്ലാത്ത ഒരു സമൂഹം.ഏതെല്ലാം വിധത്തിൽ അല്ലെങ്കിൽ ഏതെല്ലാം മാർഗ്ഗങ്ങളിൽ കൂടി ജീവിതം ഉല്ലാസപൂരിതമാക്കാമോ ആ മാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു. യാതൊരു അടക്കും, ചിട്ടയും ക്രമവും ഇല്ലാതെ

നിന്ദിക്കപ്പെട്ടവരേയും തള്ളപെട്ടവരേയും വിലയുള്ളവരാക്കി മാറ്റുന്ന ദൈവസ്നേഹംനിന്ദിക്കപ്പെട്ടവരേയും തള്ളപെട്ടവരേയും വിലയുള്ളവരാക്കി മാറ്റുന്ന ദൈവസ്നേഹം

ജീവിതത്തിൽ നമ്മെ അവഗണിക്കുന്നവരും,ഒറ്റപ്പെടുത്തുന്നവരും,നിന്ദിക്കുന്നവരും ധാരാളംഉണ്ടാകാം. നമ്മുടേതല്ലാത്ത കാരണങ്ങളാൽ പലവിധപീഢനങ്ങളിൽ കൂടി നമുക്ക് കടന്നു പോകേണ്ടി വരാം.യാതൊരു കുറ്റവും ചെയ്യാതെ ധാരാളം പഴികേൾക്കേണ്ടി വരാം. രാത്രിയുടെ യാമങ്ങളിൽഏകാന്തതയിൽ, കണ്ണീർപൊഴിച്ച്, രാത്രികൾ തള്ളി നീക്കേണ്ട അവസ്ഥകൾവന്നു ച്ചേരാം. എന്നാൽ ഒരു കാര്യം നാം വിസ്മരിച്ച്

എത്തിപിടിക്കാൻ ആഗ്രഹിക്കുന്ന വാഗ്ദത്തംഎത്തിപിടിക്കാൻ ആഗ്രഹിക്കുന്ന വാഗ്ദത്തം

സുവിശേഷം പ്രസംഗിച്ചതിൻ്റെ പേരിൽപൗലൊസിനെ യഹൂദന്മാർ പിടിച്ചുകൊണ്ടുപോയി അന്നത്തെ രാജാവായ അഗ്രിപ്പായുടെ മുൻപിൽവിസ്താരം കഴിച്ചു. അന്നത്തെ യഹൂദന്മാർപല കുറ്റങ്ങളും പൗലൊസിൽ ആരോപിച്ചു. ആയതിന്പൗലൊസ് പറഞ്ഞ മറുപടിപ്രസംഗമാണ് അപ്പൊസ്തലപ്രവർത്തികളുടെ പുസ്തകം 26-ാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.അതിൽ വളരെ പ്രധാനപെട്ട വാക്യമാണ്7-ാം വാക്യം. “നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും

ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലുപ്പംദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലുപ്പം

ഇന്ന് ജീവിതത്തിൽ നാം പതറി പോകുന്നതിന് കാരണം ദൈവത്തിന്റെശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിക്കാത്തതുകൊണ്ടാണ്. ഈ ശക്തിയുടെ വലുപ്പം അറിയണമെങ്കിൽ നമ്മുടെ ദൈവം ആരാണെന്ന് നാം അറിയണം. ദൈവം എങ്ങനെ നമ്മെ സ്നേഹിച്ചു എന്നറിയണം.ദൈവഹിതം എന്തെന്നുംദൈവവിളിയുടെ ഉദ്ദേശവും അറിയണം. പൗലൊസ് അപ്പൊസാതലൻ ഇവയെല്ലാം

നീ ദൈവത്തിൽ നിന്നും ദൂരെയാണോ?നീ ദൈവത്തിൽ നിന്നും ദൂരെയാണോ?

ഒരിക്കൽ യേശു ശമര്യക്കും ഗലീലെക്കും നടുവിൽകൂടി യാത്ര ചെയ്യുമ്പോൾഒരു ഗ്രാമത്തിൽ ചെന്നു. അവിടെ കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അകലെ നിന്നുകൊണ്ടു: യേശു നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.അവർ അശുദ്ധരായതുകൊണ്ട് പാളയത്തിന് പുറത്ത് കഴിയേണ്ടവരുംജനങ്ങളിൽ നിന്നും അകലം പാലിക്കേണ്ടവരും ആയിരുന്നു.

മറഞ്ഞിരിക്കുന്ന ദൈവീകശക്തിമറഞ്ഞിരിക്കുന്ന ദൈവീകശക്തി

” യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം”യെശയ്യാ 45:15 ദൈവം തന്നെവിളിച്ച് അപേക്ഷിക്കുന്നവർക്ക് എല്ലാം സമീപസ്ഥനാണ് എന്ന് നാം വായിക്കുന്നു. എന്നാൽ മേലെഴുതിയവേദഭാഗത്ത് ദൈവം മറഞ്ഞിരിക്കുന്നവൻഎന്നും എഴുതിയിരിക്കുന്നു. പലപ്പോഴും നാം കഷ്ടതയിൽ ആകുമ്പോൾദൈവം എവിടെ എന്ന്

മുറിവുകളെ ഉണക്കുന്ന ദൈവംമുറിവുകളെ ഉണക്കുന്ന ദൈവം

ഇന്നെവിടെ നോക്കിയാലും പല കാരണത്താലും ഹ്യദയംമുറിഞ്ഞ് വേദനിക്കുന്നവരെ നമുക്ക് കാണാം. ഉറ്റവരുംസ്നേഹിതരും ഹ്യദയത്തിൽ ആഴമായ മുറിവുകൾ ഉണ്ടാക്കാം.ഭർത്താക്കന്മാരുടെ ക്രൂരമായ പീഢനങ്ങൾ ഭാര്യമാരുടെ ഹ്യദയത്തിൽ മുറിവുണ്ടാക്കാം. മാതാപിതാക്കൾ വ്യദ്ധരാകുമ്പോൾ മക്കളുടെ ക്രൂരമായ പെരുമാറ്റങ്ങൾ അവരുടെ ഹ്യദയത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കാം. ഒരിക്കൽ ദാവീദ്

ഇനി കരഞ്ഞ്കൊണ്ടിരിക്കേണ്ടഇനി കരഞ്ഞ്കൊണ്ടിരിക്കേണ്ട

കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു. ” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ

വിശ്വാസത്തിൽ നിലനിൽക്കാം. ജീവകിരീടംപ്രാപിക്കാംവിശ്വാസത്തിൽ നിലനിൽക്കാം. ജീവകിരീടംപ്രാപിക്കാം

കൊരിന്ത്യ ധാർമ്മികമായി വളരെ അധ:പതിച്ച ഒരു കാലഘട്ടത്തിൽ ആയിരുന്നു പൗലൊസ്കൊരിന്ത്യയിലേക്ക് കടന്നുവരുന്നത്. ക്രിസ്ത്യാനികൾക്ക് ക്രൂരമായ പീഢനങ്ങൾസഹിക്കേണ്ടിവന്ന കാലഘട്ടമായിരുന്നു. പലരും വിശ്വാസം ത്യജിക്കയും അസന്മാർഗികമായ വഴിയിലേക്ക് തിരിയുകയും ചെയ്തു. ഇത് കണ്ട് പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യസഭയിലെജനത്തോട് ഇങ്ങനെ പറഞ്ഞു. “ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ;

നാം ക്രിസ്തുവിൻ പത്രംനാം ക്രിസ്തുവിൻ പത്രം

” ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.”2കൊരിന്ത്യർ 3:2,3